സംഭരിക്കുന്നത് കാരണം വളവ് കഴിഞ്ഞ്
വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കുന്നില്ല.
ചിരുതകുന്ന് ഭാഗത്ത് നിന്ന് ബൈപ്പാസ് മുറിച്ചു
കടക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും
കാൽനട യാത്രക്കാർക്കും ബൈപ്പാസ്
യാത്രികർക്കും കാഴ്‌ച മറക്കും നിലയിലുള്ള ഈ
മാലിന്യസംഭരണം വലിയ ബുദ്ധിമുട്ടാണ്
ഉണ്ടാക്കുന്നത്. ബൈപ്പാസിൽ മറ്റ് സ്ഥലങ്ങൾ
ഉണ്ടെങ്കിലും ഈ അപകടവളവിൽ തന്നെ
മാലിന്യം സംഭരിക്കുന്ന നിലപാടിൽ ശക്തമായ
ജനകീയ പ്രതിഷേധം ഉയർന്നുവരുകയാണ്.
മാലിന്യസംഭരണത്തിന് പുറമെ അനധികൃത
പാർക്കിംഗും ഇവിടെ തുടരുകയാണ്.
ഇതിനെതിരെ ഒരു നടപടിയും ഇതുവരെ
ഉണ്ടായിട്ടില്ല. പേരാമ്പ്ര പഞ്ചായത്ത് അഞ്ചാം
വാർഡിലാണ് സംഭവം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com