Kerala Press Club TV Blogger.com@nouveauwwwbloggercom

2024 നവംബർ 24, ഞായറാഴ്‌ച

ഓട്ടോറിക്ഷയിൽ കാർ തട്ടിയതിന് ചെയ്തതിന് ശേഷം യുപി പോലീസുകാരനെ ജനക്കൂട്ടം കുടുംബത്തിന് മുന്നിൽ വെച്ച് മർദ്ദിച്ചു

യുപിയിലെ വാരണാസിയിൽ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചെന്നാരോപിച്ച് എസ്എച്ച്ഒയെ ആറോളം വരുന്ന ജനക്കൂട്ടം മർദ്ദിച്ചു. അജിത് വർമ ​​എന്ന് സ്വയം പരിചയപ്പെടുത്തിയ പോലീസുകാരൻ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കാറിനുള്ളിൽ നിന്ന് ഭാര്യയും മക്കളും നോക്കിനിൽക്കെ എണ്ണം കുറവായിരുന്നു. ഒരു കോൺസ്റ്റബിൾ വർമ്മയെ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ വർമ്മയെ രക്ഷിച്ചു.യൂണിഫോമിലല്ലാത്ത പോലീസ് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഒരു ജനക്കൂട്ടം തടിച്ചുകൂടി, റോഡ് രോഷം തുടർന്നു, അദ്ദേഹത്തെ കാറിൽ നിന്ന് വലിച്ചിറക്കി.

രാജതലബിൻ്റെ സ്റ്റേഷൻ ഹെഡ് ഓഫീസർ (എസ്എച്ച്ഒ) അജിത് വർമയാണെന്ന് അദ്ദേഹം സ്വയം തിരിച്ചറിഞ്ഞെങ്കിലും അത് അദ്ദേഹത്തെ രക്ഷിച്ചില്ല. വീട്ടുകാരുടെ മുന്നിൽ വെച്ച് തന്നെ തല്ലരുതെന്ന് അദ്ദേഹം ജനക്കൂട്ടത്തോട് അഭ്യർത്ഥിച്ചു. എല്ലാ അഭ്യർത്ഥനകളും കൈക്കൊള്ളുകയും ചെയ്തില്ല

ജയരാജൻ മാസ്റ്റരുടെ (ഹൊസ്‌ദുർഗ്ഗ് മുൻ എ ഇ ഒ ജയരാജ്.പി.വി) ഭാര്യാപിതാവ് എ വി കുഞ്ഞിരാമൻ അന്തരിച്ച

തൃക്കരിപ്പൂരിലെഭാര്യാപിതാവ് എ വി കുഞ്ഞിരാമൻ അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. മൂന്നാംമൈലിൽ നിന്നും 11 മണിയോടെ മൃതദേഹം സ്വവസതിയായ  എടാട്ടുമ്മലിലെ വീട്ടിലെത്തിക്കും. വൈകുന്നേരം മൂന്നു മണിയോടെ കരിവെള്ളൂരിലെ പൊതുശ്‌മശാനത്തിൽ സംസ്കരിക്കും. മക്കൾ ജയ എം വി (അദ്ധ്യാപിക ജി എച്ച് എസ് ഇരിയ) രതീഷ് എം വി (എറണാകുളം), രാജേഷ് എം വി (പടന്ന പഞ്ചായത്ത്)

കൊച്ചി രുംമൂട്: ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിൽ നിന്നും 13 കാരിയായ വിദ്യാർത്ഥിനിയെ രക്ഷിച്ച് ഹരിതാ കർമ്മ സേനാംഗങ്ങളായ സ്ത്രീകൾ.

കൊല്ലത്ത്രുംമൂട്: ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിൽ നിന്നും 13 കാരിയായ വിദ്യാർത്ഥിനിയെ രക്ഷിച്ച് ഹരിതാ കർമ്മ സേനാംഗങ്ങളായ സ്ത്രീകൾ.ഹരിത കർമ്മ സേനയുടെ വാഹനം ഓടിക്കുന്ന മഞ്ജുവും ഷാലിയും ഈ സമയം ഇതുവഴിയെത്തിയതുകൊണ്ട് മാത്രമാണ് പെൺകുട്ടിയെ ഇയാളിൽ നിന്നും രക്ഷിക്കാനായത്. സ്ഥലത്ത് നിന്നും സ്കൂട്ടറിൽ രക്ഷപ്പെട്ട ഇയാളെ മഞ്ജു സ്കൂട്ടറിലും ഷാലി ഹരിത കർമ്മസേനയുടെ ഓട്ടോറിക്ഷയിലും പിന്തുടരുകയായിരുന്നു . പെൺകുട്ടിയെ രക്ഷപ്പെടുത്താനും മറ്റൊന്നും നോക്കാതെ പ്രതിയെ പിടിക്കാനും ശ്രമിച്ച മഞ്ജുവിനെയും ഷാലിയെയും നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന സുരേഷ്, വൈസ് പ്രസിഡന്റ് ജി അജികുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ അപ്പുക്കുട്ടൻ, പഞ്ചായത്തംഗം ശിവപ്രസാദ് എന്നിവർ അഭിനന്ദിച്ചു. നൂറനാട് സി.ഐ എസ്.ശ്രീകുമാർ, എസ്.ഐ എസ്.നിതീഷ് എന്നിവരും ഹരിത കർമ്മ സേനാംഗങ്ങളെ അഭിനന്ദിച്ചു.

2024 നവംബർ 23, ശനിയാഴ്‌ച

കണ്ണൂരിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി കാറിൽ കടന്നുകളയാൻ ശ്രമിച്ചയാളെ എക്സൈസ് പിടികൂടി.

കണ്ണൂരിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി കാറിൽ കടന്നുകളയാൻ ശ്രമിച്ചയാളെ എക്സൈസ് പിടികൂടി. തലശ്ശേരി ശിവപുരം സ്വദേശി നസീർ.പി.വി(45 വയസ്)യാണ് 9.773 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കണ്ണൂർ എക്സൈസ് എൻഫോഴ്സ്സ്മെൻ്റ് & ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു.സി യും പാർട്ടിയും കൂട്ടുപുഴ ഇരിട്ടി ദേശീയ പാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കേസ് കണ്ടെടുത്തത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ.ആർ.പി, അനിൽ കുമാർ.പി.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഖാലിദ്.ടി, സിവിൽ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കട്ടെരി, ഷാൻ.ടി.കെ, അജ്മൽ.കെ.എം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ അജിത്ത് എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

2024 നവംബർ 7, വ്യാഴാഴ്‌ച

ഇത് സിദ്ധി വിനായക്. വയസ് നാലര. സ്‌കൂളിൽ ചേർക്കാറായിട്ടില്ല

കരുനാഗപ്പള്ളി .താമസിക്കുന്ന.ഇത് സിദ്ധി വിനായക്. വയസ് നാലര. സ്‌കൂളിൽ ചേർക്കാറായിട്ടില്ല.അക്ഷരമുറ്റത്തേക്കെത്തും മുമ്പേ ഈ കുരുന്ന് സ്വന്തമാക്കിയ റെക്കോർഡുകളെപ്പറ്റി കേട്ടോളൂ. കലാംസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്.

എല്ലാ റെക്കോർഡുകളും വാരിച്ചൂടി.ആദിനാട് വടക്ക് ചക്കാലത്തറയിൽ വീട്ടിൽ വിജയശ്രീലാളിതനായി ഇങ്ങനെ നിൽക്കുവാ ഈ കൊച്ചു മിടുക്കൻ.

എന്തൊക്കെയാ സിദ്ധിയുടെ കഴിവുകളെന്നറിയേണ്ടേ? മലയാളം ഇംഗ്ലീഷ് മാസങ്ങളും ആഴ്ചകളുമൊക്കെ ഒറ്റ ശ്വാസത്തിൽ പറയുന്ന സിദ്ധി മോനെ ഏതേലും ചരിത്ര വ്യക്തികളുടെ ചിത്രം കാണിച്ചാൽ ഞൊടിയിടയിൽ തിരിച്ചറിഞ്ഞിരിക്കും. മലയാളം ജന്മ നക്ഷത്രങ്ങളൊക്കെ ക്രമം തെറ്റാതെ ഉരുവിടാൻ ഈ കൂഞ്ഞിന് ഒരു പാടു മില്ല. പക്ഷി മൃഗാദികളെ സംബന്ധിക്കുന്ന പൊതു വിജ്ഞാനമൊക്കെ ‘പച്ചവെള്ള’ മാണ്. നിറം കണ്ടാൽ അതിൻ്റെ പേരുപറയാൻ ആലോചനയേ വേണ്ട.ഇന്ത്യയിലെ സംസ്ഥാനങ്ങൾ, കേരളത്തിലെ ജില്ലകൾ, മലയാള ഗ്രഹങ്ങൾ, വാഹനങ്ങളുടെ പേരുകൾ, മൃഗങ്ങളുടേയും ചെറുപ്രാണികളുടേയും ചിത്രം കണ്ട് തിരിച്ചറിയൽ, ഇങ്ങനെ അനവധി നിരവധിയായ വിഷയങ്ങളിൽ ‘ഫുൾ എ പ്ലസ്’ ആണ് ഈ മിടുക്കന്. മനുഷ്യ ശരീരത്തിലെ ഏതേലും അവയവത്തിൻറെ പടം സിദ്ധിയെ ഒന്ന് കാണിച്ചു കൊടുത്തേ… ഉടൻ വിശദീകരിക്കാൻ സിദ്ധി റെഡി. സജിത്ത്- ഹനാൻ ദമ്പതികളുടെ ഏകമകൻ ഈ നേട്ടമൊക്കെ കൈവരിച്ചത്.

2024 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

പാറ്റ്‌ന സ്‌റ്റേഷനിൽ ഒളിച്ചോടാൻ ശ്രമിച്ച ഭാര്യയെ ഭർത്താവ് പിടികൂടി, ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് കാമുകനെ പിടി കൂടുകയും.മർദിച്ചു


പട്‌ന റെയിൽവേ സ്‌റ്റേഷനിൽ വെച്ച് കാമുകനൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സിആർപിഎഫ് ജവാൻ ഭാര്യയെ പിടികൂടുന്ന.തിരക്കേറിയ പ്ലാറ്റ്‌ഫോമിൽ വെച്ച് കാമുകനെ ഭർത്താവ് മർദിക്കുന്നത് കാണാമായിരുന്നു. ബീഹാർ പോലീസിൽ കോൺസ്റ്റബിളായ യുവതി ഭർത്താവുമായി യുവതി ആണെന്നാണ് അറിയാൻ .ഭർത്താവിന് സംശയം കൊണ്ടാണ് യുവതിയെ പിടികൂടിയത് ഇവർ റെയിൽവേ.ഒളിച്ചോടുവാൻ പോയി അങ്ങനെ വച്ച് ആണ് യുവതിയെ പിടികൂടുകയും ചെയ്തത്.കാമുകനെ പരിചയപ്പെടുകയും ചെയ്തു എന്നതാണ് സാധിക്കുന്നത്പലതവണ യുവതി ബന്ധപ്പെടുകയും ചെയ്തു ഭർത്താവിന് സംശയം വന്നതിനാണ് കാമുകനെ റെയിൽവേ വച്ച് പിടികൂടുകയും ചെയ്തത്.ജംഗ്ഷനിലാണ് സംഭവം നടന്നത്, ബീഹാർ പോലീസിലെ കോൺസ്റ്റബിളായ യുവതി, സിആർപിഎഫ് ജവാൻ ആയ തൻ്റെ ഭർത്താവുമായി ഘോര വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു, അവൾ ശ്രമിക്കുന്നതിനിടയിൽ അയാളെ കൈയോടെ പിടികൂടി. കാമുകനോടൊപ്പം ഒളിച്ചോടാൻ. ഭാര്യയെ അന്വേഷിച്ച് സിആർപിഎഫ് ജവാൻ സ്റ്റേഷനിൽ എത്തിയപ്പോൾ യുവതി അവനെ കാണുകയും കാമുകനുമായി അകലം പാലിക്കാൻ തുടങ്ങുകയും കാമുകനും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.എന്നിരുന്നാലും, ജവാൻ അവരെ ഒരുമിച്ചു കണ്ടു
റെയിൽവേ സ്റ്റേഷനിൽ വെച്ച് ആളെ പിടിച്ചു. അവൻ.അടിക്കാനും ചവിട്ടാനും തുടങ്ങി
സന്നിഹിതരായിരുന്ന വലിയ ജനക്കൂട്ടത്തിന് മുന്നിൽ
റെയിൽവേ സ്റ്റേഷൻ. കണ്ടുനിന്നവർ ഞെട്ടികാണാൻ
പ്ലാറ്റ്ഫോം, എന്നിരുന്നാലും, കുറച്ച് സമയത്തിന് ശേഷം, ദി
മുഴുവൻ ദൃശ്യങ്ങളും അവർക്ക് വ്യക്തമായി.

2024 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

കാസർഗോഡ് ക്ഷേത്ര നടയിൽ തീപിടുത്തം


കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. അർധരാത്രി 12 മണിയോടെയാണ് സംഭവം. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയിൽ 154 പേർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്.

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ നില അതീവ ഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ സന്ദീപ് എന്നയാളെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിയാരം മെഡിക്കൽ കോളേജ്, മിംസ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, മാംഗ്ലൂർ എംജെ മെഡിക്കൽ കോളേജ് അടക്കമുള്ള വിവിധ ആശുപത്രികളിലായിട്ടാണ് ഇപ്പോൾ പൊള്ളലേറ്റവരെ പ്രവേശിച്ചിരിക്കുന്നത്.തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം. തെയ്യം പുറപ്പാടിനിടെ പടക്കം പൊട്ടിക്കുമ്പോൾ വെടിപ്പുരയിലേക്ക് തീപ്പൊരി വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. പൊള്ളലേറ്റും തിക്കിലും തിരക്കിലും പെട്ടുമാണ് ആളുകൾക്ക് പരിക്കേറ്റത്.

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...